ഈ ബ്ലോഗ് തിരയൂ

2016, മാർച്ച് 29, ചൊവ്വാഴ്ച

ജനം കൊതിച്ച സാമീപ്യം

ജനം കൊതിച്ച സാമീപ്യം





 തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ഒരു വട്ടമെങ്കിലും തങ്ങളുടെ മണ്ഡലത്തിലും ഒരു സനിദ്ധ്യമാവാൻ സ്ഥനാര്തികളും അനുയായി വൃന്ദവും എന്നും ആഗ്രഹിച്ചിരുന്ന വ്യക്തിത്വം ആയിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്        

മുസ്ലിം ലീഗിന്റെ മാത്രമല്ല ഘടക

കക്ഷികൾക്കും ആ മഹാന്റെ
 സാനിദ്ധ്യം നല്കുന്ന ആത്മ വിശ്വാസം ചെറുതല്ല  

ഒരു പാട് മണികൂര് വേണമെങ്കിലും മുഷിപ്പില്ലാതെ
 കാത്തിരുന്ന ശേഷം പതിഞ്ഞ ശബ്ദത്തിൽ തങ്ങളുടെ പ്രസംഗം അഞ്ചു മിനിട്ട് മാത്രമായിരിക്കും ജനം
അതിൽ സംത്ർപ്തമാകും


  കേരള ത്തിലെ മണ്ഡലങ്ങളിൽ തങ്ങള് എത്തിപെടത്ത സ്ഥലം വിരളമായിരിക്കും


തങ്ങള് വിട വാങ്ങിയ ശേഷം
രണ്ടാമത്തെ നിയമസഭ
തിരഞ്ഞെടുപ്പാണിത്


തങ്ങൾക്കു പകരം തങ്ങള്
മാത്രമേ ഉണ്ടായിരുന്നുള്ളൂ
 വോട്ട്

 ചെയ്യണ്ട എന്ന് വിചാരിച്ചു മാറി നിന്നവരിൽ പോലും തങ്ങളുടെ സാനിദ്ധ്യം നിലപാട് തിരുത്തിക്കും
ആയിരുന്നു

മുസ്ലിം ലീഗ് അമര സ്ഥാനത്ത് തങ്ങള് വാഴിക്കപെട്ടത്‌ വളരെ ദുർഘടമായ ഒരു ദശാ സന്ധിയിലാണ്

മുസ്ലിം ലീഗ് നു സ്വപ്നത്തിൽ പോലും വിചാരിക്കാത്ത വിധം ഉന്നതമായ രണ്ടു പദവികൾ ലഭ്യമായത് ശിഹാബ് തങ്ങളുടെ കാലയളവിലാണ്

രണ്ടു പേരുടെ സ്തനാര്തിത്വ പ്രഖ്യാപനം ഉണ്ടാവുന്നതും ആ നാവിലൂടെ തന്നെ  


സി എച്ച് മുഹമ്മദ്‌ കോയാ സഹിബിലൂടെ മുഖ്യമന്ത്രി
പദവും ഇ അഹമ്മദ് സഹിബിലൂടെ കേന്ദ്ര മന്ത്രി പദവും കരഗതമായപോഴും
മായാത്ത പുഞ്ചിരിയോടെ ആഷിർവദിക്കൻ തങ്ങള് ഉണ്ടായിരുന്നു


 മുസ്തഫ മച്ചിനടുക്കം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ