ഈ ബ്ലോഗ് തിരയൂ

2018, മേയ് 13, ഞായറാഴ്‌ച

ഒ.കെ. എന്ന രണ്ടക്ഷരം

ഒ.കെ.. എന്ന രണ്ടക്ഷരം

മലബാറിൽ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപടുത്ത 
മഹാരഥന്മാരിൽ    ഒരാളായിരുന്നു      ഒ.കെ. എന്ന    രണ്ടക്ഷരത്തിൽ    പ്രസിദ്ധനായ    ഒ.കെ. മുഹമ്മദ് കുഞ്ഞി സാഹിബ്

അവിഭക്ത കണ്ണൂര് ജില്ല പ്രസിഡന്റ് ,സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് , കണ്ണൂര് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ പദവികള് വഹിച്ചു .കണ്ണൂര് സിറ്റിയിലെ പ്രമുഖ കുടുംബാംഗം...കണ്ണൂര് മുന്സിപാലിറ്റിയില് ധീര്ഘാര്കാലം അങ്ങമായിരുന്നു .കേരള ഹജ്ജ് കമ്മിറ്റി അങ്ങമായിരുന്നു .പ്രഭാതം എന്നാ പത്രത്തില് ജോലി ചെയ്തു .1957 നാദാപുരത്ത് മുസ്ലിം ലീഗ് സ്ഥാനാര്ഥി ആയി മത്സരിച്ചു .കണ്ണൂര് ദീനുല് ഇസ്ലാം സഭയുടെ സാരഥികണ്ണൂര് മുസ്ലിം ജമാഅത്തിന്റെ സ്ഥാപകാന്ഘംമലബാറില് മുസ്ലിം ലീഗ് കെട്ടി പ്പടുക്കുന്നതില് അക്ഷീണം പ്രവര്ത്തിച്ചു .ഗരാമാന്തരങ്ങളിലൂടെ കാല് നടയായി സഞ്ചരിച്ചും,പീടികകൊലായയില്കിടന്നുംപാര്ട്ടിയെ വളര്ത്തി .നിരവധി തവണ ക്രൂര മര്ടനതിനു ഇരയായി .കഴുത്തോളം ചെളിയില് ചവിട്ടി താഴ്ത്തിഎന്നിട്ടും ഹരിത പതാകയെ ഉയര്ത്തി പിടിച്ചു പോരാടിബീഡി തൊഴിലാളികള്ക്കിടയില് ,മല്സ്യ തൊഴിലാളികല്കിടയില് ,പാവങ്ങല്കിടയില്പാര്ട്ടിക്കായി ഇറങ്ങി പ്രവര്ത്തിച്ചു .തോടുഗല് നീന്തികടന്നും ,പട്ടിണി കിടന്നും,വഴിവക്കില് കിടന്നുറങ്ങിയുംഈ കര്മയോഗി ജീവിച്ചു .സത്താര് സൈറ്റ് സാഹിബിനോടൊപ്പം ,അബ്ദുല് റഹ്മാന് അലി രാജയോടൊപ്പംബാഫാക്കി തങ്ങളോടൊപ്പം .ഉപ്പി സാഹിബിനോടൊപ്പംഇസ്മൈല് സാഹിബിനോടൊപ്പം ,സി എച് നോടൊപ്പംപൂക്കോയ തങ്ങളോടൊപ്പം ,സീതി സാഹിബിനോടൊപ്പം .ശിഹാബ്തങ്ങളോടൊപ്പംകെയി സാഹിബിനോടൊപ്പം ,ഓ കെ പ്രവര്ത്തിച്ചു .ഓ കെ മംമുഞ്ഞി തങ്ങള് എന്നാണ് പ്രവര്ത്തകര് സ്നേഹപൂര്വം വിളിച്ചിരുന്നത്.സി എച് -എല്ലാ ഇടതും -എന്റെ നേതാവ് -എന്ന് മാത്രമേ ഓ കെ യെ വിളിചിരുന്നുല്ല് .ഓരോ ഗ്രാമത്തിലും ഓ കെ യുടെ കൂട്ടുകാരുണ്ടായി .നല്ലൊരു പ്രഭാഷകനായിരുന്നു ഓ കെനല്ലൊരു എഴുത്തുകാരനായിരുന്നു ഓ കെപഴയ കാല മുസ്ലിം ലീഗ് സ്മരണികയില് ഓ കെ യുടെ പ്രൌഡ ലേഖനങ്ങള് ഉണ്ടായിരുന്നുഉച്ച ഭാഷിനി ഇല്ലാതെയും ഓ കെ യുടെ ശബ്ദം മുഴങ്ങി കേട്ട്ആ കാലയളവില് ശബ്ദനാളിക്ക് മാരകമായ രോഗം ബാടിച്ചുശബ്ദ നാളി നീകം ചെയ്യേണ്ടി വന്നുലോകത് തന്നെ അപ്പോര്വമായി മാത്രമേ ഇ രോഗം ബാധിച്ചവരുണ്ടായിരുന്നുല്ല്അന്ന് വിദേശ രാജ്യതുണ്ടായിരുന്ന -കൃത്രിമ ശബ്ദമുണ്ടാക്കുന്ന - ഒരു ഉപകരണത്തിന്റെസഹായത്തോടെയാണ് പിന്നീട് ജീവിച്ചത്എന്നിട്ടും കേരളമെങ്ങും കഷത്തില് അടുക്കി വെച്ച ഒരു ബാഗില് ഈ ഉപകരണവുമായിചുറ്റി സഞ്ചരിച്ചു .പാര്ട്ടിക്ക് വേണ്ടി പ്രസംഗിച്ചു .തളരാതെ ,ആര്ക്കു മുന്നിലും തല കുനിക്കാതെഈ ഉപകരന്തിലൂടെയുംശബ്ദം കുരവായപ്പോള് ഒരു ഒച്ചയില് പറയുന്ന ഒരാള്ര് കൂട്ടിയായിപിന്നീടുള്ള പ്രസംഗംനിസ്വാര്ഥനായ പാര്ട്ടി പ്രവര്ത്തകന് ,നേതാവ്,നായകന്എന്നിട്ടും അവിഹിതമയതോന്നുംനേടിയില്ലപ്രവര്ത്തകരെ തോളില് കയ്യിട്ടും ,പുറത്തു തട്ടിയും ആശ്വസിപ്പിച്ചു ,സാന്ത്വനിപ്പിച്ചുപാവങ്ങളെ സഹായിക്കാന് നാടെങ്ങും ഓടി നടന്നുഓ കെ ഒന്നും നേടിയില്ല

.വാര്ടഹ്ക്യകാലത്ത് കുടുംബവുമൊത്ത് തളിപറമ്പിൽ താമസിച്ചു  മകളുടെ വീട്ടില് വെച്ചാണ് 1992 മേയ് 12 ന്നു ഇഹലോകവാസം വെടിഞ്ഞത്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ